ഒരു ഘട്ടത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 73 എന്ന നിലയില്‍ തകർന്ന കംഗാരുക്കളുടെ രണ്ടാം ഇന്നിംഗ്സില്‍ അലക്സ് ക്യാരിയും മിച്ചല്‍ സ്റ്റാർക്കുമാണ് രക്ഷകരായി അ... read more.
44ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്‍റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 25 പോയന്‍റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍ രഹിത സമനില വഴങ്ങിയതോടെ, പരാഗ്വേയ്ക്കെതിരായ മത്സരം ബ്രസീലിന് നിർണായകമായിരുന്നു.കൊളംബി... read more.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം പീയുഷ് ചൗള പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 446 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് താരം. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനമുണ്ട് ചൗളയ്ക്ക... read more.
മുംബൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ പോരാട്ടം 18.2 ഓവറിൽ 121ൽ അവസാനിച്ചു. 39 റൺസ് നേടിയ സമീർ റിസ്വിയാണ് ഡൽഹി നിരയിലെ ടോപ് സ്കോറർ. മുംബൈക്കായി മിച്ചൽ സാന്റ്നർ, ജസ്പ്രീത് ബുംറ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. തോൽവി നേരിട്ടതോടെ പഞ്ചാബിനോടുള്ള അവസാന മത്സരത്തിന് മുൻപുതന്നെ ഡ... read more.
അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട്. ഇതോടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറ... read more.
മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നുബംഗളൂരു ഉയർത്തിയ 96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കേ മറികടന്നു. അവസാന ഓവറുകളില്‍ അടിച്ചുതകർത്ത നെഹാല്‍ വധേരയാണ് പഞ്ചാബിന് തകർപ്പൻ ജയം സമ്മ... read more.
ലഖ്‌നൗ ഉയർത്തിയ 166 റണ്‍സ് 19 .1 ഓവറില്‍ ലക്ഷ്യം കണ്ടു. ചെന്നൈയ്ക്ക് വേണ്ടി ശിവം ദുബെ 42 റണ്‍സും രചിൻ രവീന്ദ്ര 37 റണ്‍സും നേടി. അവസാന ഓവറുകളില്‍ മഹേന്ദ്ര സിങ് ധോണിയുടെ വെടിക്കെട്ടും നിർണായകമായി. 11 പന്തില്‍ 25 റണ്‍സാണ് നേടിയത്. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ഷെയ്ഖ് മുഹമ്മദ് 27 റണ്‍സ് നേടി.... read more.
9 വിക്കറ്റിനാണ് ആർസിബി വിജയിച്ചത്.രാജസ്ഥാൻ ഉയർത്തിയ 174 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ ആർസിബി മറികടന്നു. 65 റണ്‍സെടുത്ത ഫിലിപ്പ് സാള്‍ട്ടിന്‍റെയും 62 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെയും ഇന്നിംഗ്സാണ് ആർസിബിയുടെ വിജയത്തില്‍ നിർണായകമായത്.ദേവ്ദത്ത് പടിക്കല്‍ 40 റണ്‍സെടുത്തു. സാള്‍ട്ടി... read more.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ചരിത്രമെഴുതി മോഹൻ ബഗാൻ. ബെംഗളൂരുവിനെ കീഴടക്കി മോഹൻ ബഗാൻ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടു. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബഗാൻ ജയിച്ചത്. മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ 96-ാം മിനിറ്റി... read more.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ചരിത്രമെഴുതി മോഹൻ ബഗാൻ. ബെംഗളൂരുവിനെ കീഴടക്കി മോഹൻ ബഗാൻ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടു. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബഗാൻ ജയിച്ചത്. മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ 96-ാം മിനിറ്റി... read more.
128 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത്. 1900ത്തിലാണ് ആദ്യമായി ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. അതിനു ശേഷം ക്രിക്കറ്റ് ഒളിംപിക്സിലുണ്ടായിരുന്നില്ല.പുരുഷ, വനിതാ വിഭാഗങ്ങളായി ആറ് ടീമുകളാണ് ലൊസാഞ്ചലസ് ഒളിംപിക്സിൽ മാറ്റുരയ്ക്കുക. 90 താരങ്ങൾ ഇരു വിഭാഗങ്ങളില... read more.
മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി റിതുരാജും രചിന്‍ രവീന്ദ്രയും അര്‍ധ സെഞ്ച്വറി നേടി. രചിന്‍ 65 റണ്‍സെടുത്തപ്പോള്‍ റിതുരാജ് 53 റണ്‍സ് നേടി.നേരത്തെ ചെപ്പോക്കില്‍ ബോളര്‍മാര്‍ മികച്ചുപന്തെറിഞ്ഞപ്പോള്‍ മുംബൈ 155 റണ്‍സിലൊതുങ്ങി. സൂര്യ കുമാര്‍ 2... read more.
എതിരില്ലാത്ത മൂന്ന് ഗോളിന് ആണ് ഇന്ത്യയുടെ ജയം.സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചു വന്ന മത്സരത്തിലാണ് മാലദ്വീപിനെ ഇന്ത്യ മറി കടന്നത്.ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള ഇന്ത്യയുടെ തുടക്കം.ഇന്ത്യയ്ക്ക് വേണ്ടി രാഹുൽ ഭേക്കേ, ലിസ്റ്റൻ കൊളാസോ, സുനിൽ ഛ... read more.
ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നാം തവണ മുത്തമിടുന്നത്.സ്കോർ - ന്യൂസിലൻഡ് 251/9(50) ഇന്ത്യ - 254/6(49.00).ന്യൂസിലൻഡ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നുക്യാപ്റ്റൻ രോഹിത് ശർമ 76(83) മുന്നിൽ നിന്നു നയിച്ച കള... read more.
സമനില പോലും നേടിയാല്‍ പ്ലേഓഫ് ഉറപ്പാക്കാമായിരുന്ന മുംബൈ സിറ്റി എഫ് സിയെ അട്ടിമറിച്ച് സീസണിലെ അവസാന ഹോം മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് അവിസ്മരണീയമാക്കി. 52ാം മിനിറ്റില്‍ ക്വാമി പെപ്ര നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ തലയുയര്‍ത്തി മടങ്ങിയത്. അവസാന മിനിറ്റില്‍ ബികാഷ് യുംനം നടത്തിയ ക്ലിയറിങാണ... read more.
ചാസ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ന്യൂസിലൻഡ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ദക്ഷിണാ ഫ്രിക്കയെ 50 റൺസിന് പരാജ യപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിൽ കടന്നത്. സ്കോർ :ന്യൂസിലൻഡ് 362 / 6ദക്ഷിണാഫ്രിക്ക 312/9 ഞായറാഴ്ച ദുബായിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യക്കെതിരെ യാണ് ന്യൂസിലൻഡിൻ്റെ പോരാട്ടം
read more.
സെമി ഫൈനലിൽ പരമ്പരാഗത വൈരികളായ ഓസ്ട്രേലിയയെ 11 പന്തുകൾ ശേഷിക്കേയാണ് ഇന്ത്യ മറി കടന്നത്.ഓസ്ട്രേലിയ ഉയർത്തിയ 265 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യ മറി കടന്നത്.ഇന്ത്യയ്ക്കായി വിരാട് കോലി 84 റൺസോടെ ടോപ് സ്കോററായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹർദ്ദിക് പാന്ധ്യയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.നേരത്തെ ക്യാപ്റ്... read more.
പ്ലേ ഓഫ് ഉറപ്പിച്ച ജംഷഡ്പൂര്‍ എഫ് സിയുമായി സമനില (1-1) പാലിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് നിലം തൊടാതെ പ്ലേ ഓഫിൽ നിന്നും പുറത്തായി.കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റില്‍ വഴങ്ങിയ ദാന ഗോള്‍ വിജയം തടയുകയായിര... read more.
ടൂർണ്ണമെൻ്റില്‍ ഇത് വരെ തോല്‍വി അറിയാതെത്തിയ ടീമുകളാണ് രണ്ടും.കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദർഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളവും.നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് മല്സരത്തിൻ്റെ വേദി. ഹോം ഗ്രൌണ്ടിൻ്റെ ആനുകൂല്യവുമായി... read more.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് കിടിലൻ ജയം. പാക്കിസ്ഥാൻ ഉയർത്തിയ 242 എന്ന ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.വിരാട് കൊഹ്ലിയുടെ സെഞ്ച്വറി 100*(111) മികവില്‍ 242 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 45 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയാ... read more.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഓസ്ട്രേലി യ്ക്ക് ചരിത്ര വിജയം.ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് തോൽപ്പി ച്ചു. 352 റൺസ് വിജയലക്ഷ്യം 48-ാം ഓവറിൽ മറി കടന്നു. ഐ.സി.സി ടൂർണ്ണമെൻ്റിൽ പിന്തുടർന്ന് നേടുന്ന ഏറ്റ വും വലിയ വിജയം ഓസീസ് താരം ജോഷ് ഇം ഗ്ലീസ് 77 പന്തിൽ സെഞ്ച്വറിഇംഗ്ലീസ് 120 റൺ... read more.
ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. പുറത്താകാതെ 129 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായത്.നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അവസാന നിമിഷംവരെ പിടിച്... read more.
ഗുജറാത്തിനെതിരെ അഹമ്മദാബാദിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിൻ്റെ സെമി ഫൈനലിൽ കേരളം ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിവസത്തെ കളിയവസാനിക്കുമ്പോൾ കേരളം 206 ന് 4 എന്ന നിലയിലാണ്.69 റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും, 30 റൺസോടെ മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസിൽ.അക്ഷയ് ചന്ദ്രൻ (30), രോഹൻ കുന്നുമ്മൽ (30), വരുൺ ... read more.
അഹമ്മദാബാദ് - മൊട്ടേറ - നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക.രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കേരളം സെമി ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. ഇതിന് മുന്‍പ് 2018-19 സീസണിലാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് വിദര്‍ഭയായിരുന്നു എതിരാളികള്‍.കഴിഞ്ഞ 8 മത്... read more.
ഇന്നലെ വൈകിട്ട് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് പരമ്പര ഇന്ത്യ നേടിയത്.നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്‍റെയും ശ്രേയസ് അയ്യരുടേയും അക്സർ പട്ടേലിന്‍റേയും മികച്ച പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത്യ വിജയിച്ചത്.ഇംഗ്ലണ്ട് ഉയർത്തിയ 305 റണ്‍സ് വിജയലക്ഷ്യം ആറ്റ് വിക്കറ്റ് ... read more.
ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചത്.53ാം മിനിറ്റില്‍ എസ്. ഗോകുല്‍ വിജയ ഗോള്‍ നേടി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പി. ആദിലിന്റെ കാലില്‍ പന്ത് ലഭിക്കുകയും രണ്ടാമതൊന്ന് ആലോചിക്കാതെ ഗോകുലിന് നല്‍കുകയുമായിരുന്നു. ഗോള്‍ വീണതോടെ ഉണർന്നു കളിച്ച ഉത്തരാഖണ്ഡിന് പക്... read more.
ഗോള്‍കീപ്പര്‍ കമല്‍ജിത് സിങിനെ വായ്പാ കരാറില്‍ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഒഡീഷ എഫ് സിയില്‍ നിന്നെത്തുന്ന താരം സീസണ്‍ മുഴുവന്‍ ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍), ഐ ലീഗ് എന്നിവയിലെ സമ്പന്നമായ അനുഭവവുമായി എത്തുന്ന കമല്‍ജിത്തിന്റെ സാനിധ്യം അവശേഷിക്ക... read more.
വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്.സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര... read more.
ഐഎസ്‌എല്ലിലെ മികച്ച പരിശീലകരില്‍ ഒരാളായ ലൊബേറ മൂന്ന് വർഷത്തെ കരാറിലാകും ബ്ലാസ്റ്റേഴ്‌സില്‍ എത്തുക.നിലവില്‍ ഒഡീഷ എഫ്സിയുടെ പരിശീലകനാണ് 48കാരനായ ലൊബേറ. ബാഴ്സലോണയുടെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ച് അനുഭവ പരിചയമുള്ള ലൊബേറ, കറ്റാലൻ വമ്ബന്മാരുടെ യൂത്ത് ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ല... read more.
കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ 3-2 നാണ് ബാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.നിലവില്‍ 16 മത്സരങ്ങളില്‍ 20 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫിലേക്ക് കടക്കുവാൻ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് എഫ്സിക്കെതിരെയും ബ്ലാസ്റ്റേഴ്‌സ് വിജയം നേട... read more.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഈ വർഷം ഒക്ടോബർ 25-ന് കേരളത്തിൽ എത്തും.ഏഴ് ദിവസം മെസി കേരളത്തിൽ ഉണ്ടാവുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. നവംബർ രണ്ട് വരെയാണ് മെസി കേരളത്തിൽ തുടരുക.മെസിയുടെ കേരളത്തിലേക്കുള്ള വരവുമായി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മന്ത്രി ... read more.
ഫലം സൂചിപ്പിക്കും പോലെ അത്ര ഏകപക്ഷീയമായിരുന്നില്ല ഇത്തവണത്തെ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പര. 3–1ന് ഓസ്ട്രേലിയ ജയിച്ചെങ്കിലും ഇന്ത്യയ്ക്കു മേൽ പൂർണ ആധിപത്യം നേടാൻ അവർക്കു സാധിച്ചില്ല. എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കു വിജയം, അല്ലെങ്കിൽ സമനിലയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നു. അവസാന ടെസ്റ്റിൽ ബോ വെബ്സ്റ്റ... read more.
ഐഎസ്‌എല്ലിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് തോൽപ്പിച്ചത്.ഡല്‍ഹി നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് നോവ സദോയി ആണ് പെനാൽറ്റിയിലൂടെ വിജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ 2 പേർ റെഡ് കാർഡ് കണ്ട് പുറത്തായത് മൂലം 30 മിനിറ്റോളം 9 കളികാർ ചേർന്നാ... read more.
സിഡ്നി∙ ഓസ്ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 3–1ന്റെ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമാക്കി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. സിഡ്നി ടെസ്റ്റിലും തോറ്റ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്... read more.
നാലു റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 141 ന് 6 എന്ന നിലയിലാണ്. ആകെ ലീഡ് 145 റൺസ്. നാലു വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയുടെ മുൻനിരയെ പുറത്താക്കിയത്.ട്വന്റി20 ശൈലിയിൽ ബാറ്റ് വീശിയ ഋഷഭ് പന്താണ് 61(33) തകർന്ന ഇന്ത്യൻ... read more.
ഫാസ്റ്റ് ബൗളർമാരുടെ മികവിലാണ് ഇന്ത്യക്ക് ലീഡ് നേടാനായത്.ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 185 പിന്തുടർന്ന ഓസ്ട്രേലിയ 181 നു പുറത്തായി.ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഓസ്ട്രേലിയക്കായി വെബ്സ്റ്റർ 57 റൺസ് എടുത്ത് ടോപ് സ്കോററായി. സ്റ്റീവ് സ്മിത്ത് 33... read more.
സിഡ്നി∙ അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ബോളർമാരുടെ ഏറു കൊണ്ട് വലഞ്ഞ് ഇന്ത്യൻ താരം ഋഷഭ് പന്ത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തുകൾ ഋഷഭ് പന്തിന്റെ കയ്യിലും ഹെൽമറ്റിലും ഇടിച്ചതിനെ തുടർന്ന് ഇന്ത്യൻ താരത്തിന്റെ ബാറ്റിങ് തടസ്സപ്പെട്ടു. 35–ാം ഓവറിലാണ് സ്റ്റാർക്കിന്റെ ഏറ് ഋഷഭ് പന്തിന്റെ കയ്യിൽ തട്ടുന്നത്. ഷോർട്ട... read more.
വഡോദര, കൊടാംബി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 26.2 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് രേണുക താക... read more.
സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൻ്റെ ഫൈനൽ റൗണ്ടിൽ ഗോവയെ ഒരു ഗോളിന് തോൽപ്പിച്ച് കേരളം. ആവേശകരമായ മത്സരത്തിൽ 4–3നാണ് കേരളത്തിൻ്റെ ജയം. കേരളത്തിൻ്റെ മുഹമ്മദ് റിയാസ്, മുഹമ്മദ് ഐസൽ, നസീബ് റഹ്മാൻ, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് ഗോവൻ ഗോൾ വല കുലുക്കിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി ഗോവ വിറപ... read more.
വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. 14ാം റൗണ്ട് പോരാട്ടത്തിലാണ് ഏഴര പോയിന്റെന്ന വിജയ സംഖ്യ ഗുകേഷ് തൊട്ടത്.ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. ലോക ചാമ്പ്യന്‍ പട്ടം ചൂടുമ്പോള്‍ ഗുകേഷിന്‍റെ പ്രായം 18 വയസ് മാത്രാമാണ്. വിശ്... read more.