*കുൽദീപ് യാദവിന് 5 വിക്കറ്റ്; വെസ്റ്റിൻഡീസ് 248 റൺസിന് പുറത്ത്*
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 248 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 270 റൺസ് ലീഡ്.അഞ്ച് വിക്കറ്റ വീഴ്ത്തിയ... read more.

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 248 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 270 റൺസ് ലീഡ്.അഞ്ച് വിക്കറ്റ വീഴ്ത്തിയ... read more.
518/5 ന് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ* ചെയ്തു. ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ ഡൽഹിയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 5 ന് 518 എന്ന സ്കോറിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സെഞ്ച്വറി (129 നോട്ടൗട്ട് ) നേടി. ഗില്ലിൻ്റെ പത്താം സെഞ്ച്വറിയാണിത്. യശ്വസി ജെയ്സ്... read more.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിവസത്തെ കളിയവസാനിക്കുമ്പോൾ 318/2 എന്ന നിലയിലാണ് ആതിഥേയർ.സെഞ്ച്വറിയുമായി (173)* പുറത്താകാതെ നില്ക്കുന്ന യശ്വസി ജയ്സ്വാളിന്റെ തകർപ്പൻ ഇന്നിംഗ്സാണ് കൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ നയിക്കുന്നത്. സായ് സുദർശൻ 87 റൺസെടുത... read more.
കൊളംബോ: പാകിസ്‌താനെതിരായ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് 88 റണ്ണിന്റെ ജയം. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 247 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ 43 ഓവറില്‍ 159 റണ്ണിന് ഓള്‍ഔട്ടായി.തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്‌താന്‍ നോ... read more.
ഒന്നാം ഇന്നിംഗ്‌സിൽ വിൻഡീസ് നേടി യ 162 റൺസിന് മറുപടി പറയുന്ന ഇന്ത്യ ര ണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നില യിലാണ്.അർധ സെഞ്ചുറി നേടിയ കെ.എൽ.രാഹു ലും (53), ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലുമാണ് (18) ക്രീസിൽ. യശസ്വി ജയ്‌സ്വാൾ (36), സാ യ് സുദർശൻ (ഏഴ്) എന്നിവരുടെ വിക്കറ്റു കളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജ... read more.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് 100 റൺസ് തികയ്ക്കും മുമ്പേ അഞ്ചു വിക്കറ്റുകൾ നഷ്‌ടമായി. മത്സരം ഉച്ചഭക്ഷണത്തിനായി നിർത്തിക്കുമ്പോൾ 90ന് 5 എന്ന നിലയിലാണ് വിൻഡീസുള്ളത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബുംറയും കുൽദീപും ഒരോ വിക്കറ്റുകളും നേടി. read more.
അസമിലെ ബര്‍സപ്പാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിനാണ് തോല്‍പ്പിച്ചത്. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ,8 വിക്കറ്റിന് 269 റണ്‍സ് നേടി.അമന്‍ജോത് കൗര്‍ (57), ദീപ്തി ശര്‍മ്മ (53) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ പിന്‍ബല... read more.
ഫൈനലിൽ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ടീം ഇന്ത്യയുടെ കിരീട നേട്ടം. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയ ലക്ഷം രണ്ട് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ടൂർണ്ണമെന്റിൽ ഒരു മത്സരവും തോൽക്കാതെയാണ് ടീം ഇന്ത്യയുടെ ജൈത്രയാത്ര.53 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന തിലക് ... read more.
പരിക്ക് ഭേദമായതോടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തി. മോശം ഫോമിനെ തുടർന്ന് മലയാളി താരം കരുണ്‍ നായരെ പുറത്താക്കിയപ്പോള്‍ പകരം ദേവ്ദത്ത് പടിക്കലിനെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കെ കാലില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ടീമില്‍ ഇടം നേടാനായില... read more.
സൂപ്പർ താരം ലയണൽ മെസിക്ക് പുറമേ അർജന്റീനയുടെ നീലക്കുപ്പായത്തിൽ ആരൊക്കെ കളിക്കാനെത്തും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മത്സര തീയതിയും എതിരാളികളേയും രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.ഒരുക്കങ്ങളിൽ പൂർണ തൃപ്തിയെന്ന് കഴിഞ്ഞ ദിവസം കൊച്ചി സന്ദർശിച്ച അർജന്റീന ടീം മാനേജർ ഹെക്... read more.
ഏഷ്യാകപ്പിൽ സൂപ്പർ ഫോറിലും പാകിസ്ഥാനെ തകർത്ത് ടീം ഇന്ത്യക്ക് ആറ് വിക്കറ്റിൻ്റെ ആധികാരിക വിജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 18.5 ഓവറിൽ 174 റൺസ് നേടി ലക്ഷ്യം മറികടന്നു.74 റൺസ്... read more.
ദുബായ്: സൂപ്പര്‍ ഫോറില്‍ വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം. ദുബായ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുള ഹസ്തദാന വിവാദവും പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിയുമെല്ലാം ആരാധകര്‍ കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച നടക്കുന്ന മത്സരം വീണ്ടും ശ്രദ്ധാ കേന്ദ്... read more.
ഒരു മണിക്കൂറോളം വൈകി ആരംഭിച്ച നിർണായക മത്സരത്തില്‍ 41 റണ്‍സിന്റെ ജയം നേടിയാണ് ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ഫോറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ യു.എ.ഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടാ... read more.
ലോക അത്‌ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയില്‍ നിലവിലെ സ്വർണമെഡല്‍ ജേതാവ് നീരജ് ചോപ്ര ഫൈനലില്‍ കടന്നു. മറ്റൊരിന്ത്യൻ താരം സച്ചിൻ യാദവും നിലവിലെ ഒളിമ്ബിക്സ് ചാമ്ബ്യൻ പാകിസ്ഥാന്റെ അർഷദ് നദീമും ഡയമണ്ട് ലീഗ് ചാമ്ബ്യൻ ജർമ്മനിയുടെ ജൂലിയൻ വെബ്ബറുമെല്ലാം ഫൈനലുറപ്പിച്ചിട്ടുണ്ട്. ഇന്നാ... read more.
ദുബായ്: ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി. ഏഷ്യ കപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് മുന്നേറ്റം. നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് വരുണ്‍. ജസ്പ്രീത് ബുമ്രയും രവി ബിഷ്‌ണോയിയും ആണ് ഇതിനുമുന്‍പ് ഒന... read more.
ഏഷ്യ കപ്പിൽ ഒമാനെതിരെ യു എ ഇയ്ക്ക് 42 റൺസിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു എ ഇ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഒമാൻ 18.4 ഓവറിൽ 130 റൺസിന് ഓൾ ഔട്ടായി.യു എ ഇയ്ക്ക് വേണ്ടി അലിഷാൻ ഷറഫുവും മുഹമ്മദ് വസീമും അർധ സെഞ്ച്വറി നേടി. ഷറഫു 38 പന്തിൽ ഒ... read more.
ഓഗസ്റ്റ് മാസത്തിലെ ഐസിസിയുടെ മികച്ച താരമായി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തു. ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്റി, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജയ്ഡന്‍ സീല്‍സ് എന്നിവരെ മറികടന്നാണ് സിറാജ് വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിലെ മികച്ച പ്രകടനമാണ... read more.
ആതിഥേയരായ യുഎഇയെ 9വിക്കറ്റിന് തോല്പിച്ചു.വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വെറും 4.3 ഓവറില്‍ മറികടന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.16 പന്തില്‍നിന്ന് 30 എടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക... read more.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്‍ജിന്റീനയ്ക്കും ബ്രസീലിനും തോല്‍വി. അവസാന മത്സരത്തില്‍ ഇക്വഡോറിനോടാണ് മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന പരാജയപ്പെട്ടത്. ബ്രസീലിനെ, ബൊളീവിയ അട്ടിമറിക്കുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇരു ടീമുകളുടേയും തോല്‍വി. ഇരുവരും നേരത്തെ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളാ... read more.
ഏഷ്യാ കപ്പ് ടൂർണമെന്റ് ഇന്ന് ആരംഭിക്കുകയാണ്. ഇന്ത്യയുടെ ആദ്യ മത്സരം നാളെ യുഎഇക്കെതിരെയാണ്. ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ഇലവനെ സെലക്ട് ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദീപ്ദാസ് ഗുപ്ത. മലയാളി താരം സഞ്ജു സാംസണില്ലാതെയാണ് അദ്ദേഹം ടീം തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോഹ്ലിയെ പോലെ ... read more.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ടീം അംഗവും ഇന്ത്യൻ താരവുമായ സഞ്ജു സാംസന്റെ സമ്മാനം. കെസിഎല്‍ ലേലത്തില്‍ തനിക്ക് ലഭിച്ച 26.80 ലക്ഷം രൂപ കൊച്ചി ടീം അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കും. ഗ്രൂപ്പ് ഘട്ടത്തില്‍ കൊച്ചിക്കായി കളിച്ച സഞ്ജു, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീ... read more.
ഏഷ്യകപ്പ് ക്രിക്കറ്റിന് ചൊവ്വാഴ്ച യു.എ ഇ ൽ തുടക്കമാകും. ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകളാണ് ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം ആരംഭിക്കുന്നത്. സെപ്റ്റംബർ 14 നാണ് ഇന്ത്യ - പാകിസ്ഥാൻ സൂപ്പർ പോരാട്ടം. സെപ്റ്റംബർ 28 നാണ് ഫൈനൽ. read more.
ഹിസോര്‍(തജക്കിസ്ഥാന്‍): കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തിരിച്ചടി. ഇറാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ നായകൻ സന്ദേശ് ജിംഗാൻ നാട്ടിലേക്ക് മടങ്ങും. കഴിഞ്ഞ ദിവസം ഇറാനെതിരായ മത്സരത്തിലാണ് സന്ദേശ് ജിംഗാന്‍റെ താടിയെല്ലിന് പരിക്കേറ്റത്. ആദ്യ പകുതിയിലേറ്റ പരിക്കുമായി താരം മത്സരവാസാനംവരെ കളിച്ചിരുന്... read more.
ലോക ക്രിക്കറ്റിൽ അഫ്ഗാനിസ്താൻ നയിക്കുന്ന കുതിപ്പുകൾക്ക് തേര് തെളിക്കുന്നവരിൽ പ്രധാനിയാണ് ഓൾ റൗണ്ടർ റാഷിദ് ഖാൻ. ഐപിഎല്ലിലടക്കം മിന്നും പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരം നിലവിൽ ടീമിന്റെ നായകൻ കൂടെയാണ്. ഇപ്പോഴിതാ ക്രിക്കറ്റ് ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലിൽ തൊട്ടിരിക്കുകയാണ് റാഷിദ്.അന്താരാഷ്ട്ര... read more.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയെ പരിഗണിക്കമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 'സഞ്ജു ടീമിൽ ഉണ്ടെങ്കിലും ഏഷ്യാ കപ്പ് ഇലവനിൽ ജിതേഷ് പരിഗണിക്കപ്പെടും എന്നാണ് കരുതുന്നത്. ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളിൽ കളിച്ചപ്പോൾ 135 സ്‌ട്രൈക്... read more.
കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടയില്‍ വീണ്ടും സഞ്ജു സാംസണിന്റെ തിരിച്ചുവരവ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്‍റെ സല്‍മാന്‍ നിസാറിന് പിന്നിൽ മൂന്നാമതുണ്ടായിരുന്ന സഞ്ജു ആലപ്പി റിപ്പിള്‍സിനെതിരായ വെടിക്കെട്ടിലൂടെ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. മത്സരത്തില്‍ 41 പന്തില്‍ 83 റൺസാണ് താരം നേടിയത്.ആറ് കളികളി... read more.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തതോടെയാണ് രാഹുൽ ദ്രാവിഡ് ക്ലബ്ബ് വിട്ടത്. 2026 ഐപിഎലിൽ പുതിയ പരിശീലകനു കീഴിലായിരിക്കും രാജസ്‌ഥാൻ കളിക്കാനിറങ്ങുക ഫ്രാഞ്ചൈസി വിപുലീകരണത്തിൻ്റെ ഭാഗമായി കുറച്ചുകൂടി വലിയ ചുമതല ദ്രാവിഡിന് 'ഓഫർ' ചെയ്തെങ്കിലും ഇന്ത്യൻ ടീമിൻ്റെ മുൻ പരിശീലകൻ അതു സ്വീകരി... read more.
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമായിരുന്നു ഹർഭജന്‍ സിങ്- ശ്രീശാന്ത് പോര്. ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചുവെന്ന വാദമുണ്ടായിരുന്നുവെങ്കിലും തെളിയിക്കാനായിരുന്നില്ല. എന്നാലിതാ ഓസ്ട്രേലിയൻ മുൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിൽ ലളിത് മോദി വർഷങ്ങളായി സൂക്ഷിച്ചുവച... read more.
വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ച് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ചിലി, ബൊളീവിയ എന്നിവര്‍ക്കെതിരായ 23 അംഗ ടീമിനെയാണ് ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളായ നെയ്മര്‍ ജൂനിയര്‍, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ക്ക് സ്‌ക്വാഡില്‍ ഇടം ലഭിച്ചില്ല. അ... read more.
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായ ചെതേശ്വർ പുജാര കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തിട്ടുണ്ട് പൂജാര. ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലി നേടിയ റൺസെല്ലാം പൂജാരയുടെയും കൂടി കഴിവാണെന്ന് പറയു... read more.
തന്റെ 16 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ താൻ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ട് ബൗളർമാരെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്തിനെയും ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനെയുമാണ് അദ്ദേഹം തിരഞ്ഞെടുത്തത്.164 ടെസ്റ്റുകളും 344 ഏകദിനങ്ങളു... read more.
മുംബൈ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് അജിങ്ക്യാ രഹാനെ. നേതൃ നിരയിലേക്ക് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനായാണ് മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് രഹാനെ പറഞ്ഞു.ക്യാപ്റ്റനെന്ന നിലയില്‍ മുംബൈക്കായി കിരീടങ്ങള്‍ നേടാനായതില്‍ അഭിമാനമുണ്ട്. പുതിയ യുവ ലീഡർമാർ വളർന്നുവരട്ടെ, അതിനാൽ ... read more.
ഐസിസി ഏകദിന റാങ്കിങ്ങിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെ വലിയ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും, രോഹിത് ശർമയും അപ്രതിക്ഷ്യമായി. ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ഇരുവരും ഏകദിനത്തിൽ ആദ്യ അഞ്ച് റാങ്കിങ്ങിലുണ്ട്. പാകിസ്ഥാൻ താരം ബാബർ അസമിനെ മറികടന്ന് കഴിഞ്ഞ ആഴ്ച്ചയാണ് രോഹിത... read more.
ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീം പ്രഖ്യാപിച്ചത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടീമിലിടം പിടിച്ചു.ഫിറ്റ്‌നസ് കടമ്പകൾ പാസായ ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്നെയാണ് ടൂര്‍ണമെന്റ... read more.
രാജസ്ഥാൻ റോയൽസിൽ നിന്നും മാറാൻ പോകുന്ന സഞ്ജു സാംസണിന് വേണ്ടി വമ്പൻ ഓഫറുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. താരത്തിന് വേണ്ടി രണ്ട് യുവതാരങ്ങളെയാണ് കൊൽക്കത്ത രാജസ്ഥാന് വേണ്ടി ഓഫർ ചെയ്യുന്നത്. സഞ്ജുവിന് വേണ്ടി യുവതാരങ്ങളായ അങ്ക്രിഷ് രഘുവംശി, രമൻദീപ് സിങ് എന്നിവരിൽ ഒരാളെ ട്രേഡ് ചെയ്യാൻ കെകെആർ തയ്യാറാണ്.... read more.
എഎഫ്സി ചാമ്ബ്യന്‍സ് ലീഗില്‍ ഐഎസ്‌എല്‍ ടീമായ എഫ് സി ഗോവയും സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ടീമായ അല്‍ നസ്‌റും ഒരേ ഗ്രൂപ്പില്‍. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് എഫ് സി ഗോവ അല്‍ നസ്‌റിനൊപ്പം ഇടം നേടിയത്. അല്‍ നസ്‌റിനും എഫ് സി ഗോവക്കുമൊപ്പം ഇറാഖില്‍ നിന്നുള്... read more.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും താൻ പുറത്താക്കപ്പെട്ടതിന്റെ കാര്യം വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ഇർഫാൻ പത്താൻ. എംഎസ് ധോണിയുടെ കീഴിൽ കളിക്കുമ്പോഴായിരുന്നു പത്താൻ തഴയപ്പെട്ടത്. ആ സമയത്ത് നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പത്താനിപ്പോൾ.2005ൽ അരങ്ങേറ്റം കുറി... read more.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും നല്ല ബാറ്റർമാരിൽ ഒരാളാണ് വിരേന്ദർ സെവാഗ്. എതിർ ബൗളർമാരിൽ ഭയം സൃഷ്ടിക്കുന്ന തരത്തിലുള്ള ബാറ്റിങ്ങായിരുന്നു സെവാഗിന്റേത്. 2007-2008 കാലത്ത് മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ.ഓസ്‌ട... read more.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് മുന്‍താരവും സെലക്ടറുമായിരുന്ന ദീപ്ദാസ് ഗുപ്ത. സഞ്ജുവിന് പകരം യശസ്വി ജയ്സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയുമാണ് ഏഷ്യാ കപ്പ് ടീമില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കേണ്ടതെന്നും ദീപ്‌ദാസ് ഗുപ്ത... read more.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അടുത്തിടെ അവസാനിച്ച ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പരമ്പരയായി തോന്നിയില്ലെന്ന് ഇംഗ്ലണ്ട് മുൻ താരം മൈക്കൽ ആതർട്ടൺ. ഇത് ഏറ്റവും മികച്ച പരമ്പരയാണോ അതോ 2005ലെ ആഷസിനേക്കാൾ മികച്ചതാണോ എന്ന മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈന്റെ ചോദ്യത്തിനാണ് മൈക്കൽ ആതർട്ടൺ പ്രതികരിച്ച... read more.