സംസ്ഥാനത്ത് കോൺഗ്രസ് ഒന്നേകാൽ ലക്ഷം വ്യാജതിരിച്ചറിയൽകാർഡുകള്‍നിർമിച്ചതായിബിജെപിസംസ്ഥാനപ്രസിഡന്‍റ് കെ.സുരേന്ദ്രൻ. യൂത്ത്കോൺഗ്രസ്സംഘടനാതിരഞ്ഞെടുപ്പിനാണ്കാർഡ്ഉപയോഗിച്ചതെങ്കിലുംരാജ്യസുരക്ഷയെബാധിക്കുന്ന വിഷയമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വ്യാജതിരിച്ചറിയൽകാർഡുകൾ നിർമിച്ചത്.പാലക്കാട്ടെകോൺഗ്രസ്എംഎൽഎയാണ്ഇതിനുപിന്നിൽ.രാജ്യസുരക്ഷയെബാധിക്കുന്നരാജ്യദ്രോഹക്കുറ്റമാത്സംഭവത്തിൽഡിജിപിക്കുംകേന്ദ്രഏജൻസികൾക്കുംപരാതിനൽകി.വിവരംഅറിഞ്ഞിട്ടുരാഹുൽഗാന്ധി,മല്ലികാർജുൻഖർഗെഅടക്കമുള്ളനേതാക്കൾഇക്കാര്യംമറച്ചുവച്ചുവെന്നുംസുരേന്ദ്രൻആരോപിച്ചു.അതേസമയം,വ്യാജവോട്ടര്‍ഐഡിയുണ്ടാക്കിയെന്ന ആരോപണം ഷാഫി പറമ്പില്‍ എംഎല്‍എ തള്ളി. കുഴല്‍പ്പണക്കേസില്‍ പ്രതിയായ കെ.സുരേന്ദ്രന്‍ രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ല. യൂത്ത് കോണ്‍ഗ്രസുകാര്‍ എഐസിസിക്ക് പരാതി നല്‍കിയത് അറിഞ്ഞിട്ടില്ലെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോടു പറഞ്ഞു.