മര്‍ദന വീരന്മാര്‍ക്കാണ് ഗുസ് സര്‍വ്വീസ് എൻട്രി നല്‍കുന്നതെന്ന് എംഎം ഹസൻ പരിഹസിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയ പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുമ്ബോഴാണ് പ്രകടനം വിലയിരുത്തി പാരിതോഷികം നല്‍കാനുള്ള തീരുമാനം. കരിങ്കൊടി പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎംകാര്‍ക്കൊപ്പം പൊലീസും, മുഖ്യമന്ത്രിയുടെ ഗണ്‍മാനും, എസ്കോര്‍ട്ട് സ്റ്റാഫും പ്രോട്ടോക്കാള്‍ ലംഘിച്ച് തല്ലിചതിച്ചിരുന്നു. ഇതിനെതിരെ രംഗത്തുവന്ന പ്രതിപക്ഷത്തിനു പിന്നാലെ കോടതി കയറേണ്ടി വന്ന പൊലീസ് നടപടിക്കാണിപ്പോള്‍ നവകേരള സമ്മാനം നല്‍കുന്നത്.