ഖജനാവിന് നഷ്ടമോ അധികബാധ്യത ഉണ്ടായോ എന്ന് പരിശോധിക്കണം. രമേശ് ചെന്നിത്തലയും, വിഡി സതീശനും സംയുക്തമായി നൽകിയ പൊതുതാൽപര്യ ഹർജിയിൽ കഴമ്പുണ്ടെന്നും ഹൈക്കോടതിയുടെ നിരീക്ഷിച്ചു.
കരാർ കമ്പനിക്ക് പണം നൽകരുതെന്നും, പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണം കോടതി ഉത്തരവിട്ടു.
കോടതിയുടെ അനുമതിയില്ലാതെ പദ്ധതിക്ക് പണം നൽകരുതെന്നും നിർദേശമുണ്ട്.
കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിരുന്നു.