ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെനിർദേശപ്രകാരമാണു തിങ്കളാഴ്ച ആദ്യ കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആ സംഭവത്തിൽ വിദ്യാർഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠിയും തൂങ്ങിമരിച്ചത്ഈ വിദ്യാർഥിയും മരണരംഗങ്ങൾ തത്സമയം ഇട്ടിരുന്നുവെന്നു പൊലീസ് പറയുന്നു.