ആക്രമണം നടത്തിയ കണ്ടാൽ അറിയാവുന്നഅഞ്ച്പേർക്കെതിരെയാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്.
കയ്യേറ്റം ചെയ്യൽ സംഘം ചേർന്ന് ആക്രമിക്കൽദേഹോപദ്രവംഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആമച്ചാൽ സ്വദേശി പ്രേമനനാണ് മർദ്ദനമേറ്റത്. മകൾ രേഷ്മയെ ആക്രമണത്തിനിടെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല.