ഇന്നലെ രണ്ടാം ഘട്ട വിധി പ്രസ്താവിച്ചത് പ്രസ്താവിച്ചു. വിചാരണ നേരിട്ട പതിനൊന്നു പ്രതികളില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാലു പ്രതികളെ വെറുതെ വിട്ടു.മൂന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ എംകെ നാസര്‍ കൃത്യത്തിന്‍റെ മുഖ്യ സൂത്രധാരനെന്നും രണ്ടാം പ്രതി സാജൻ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നും കണ്ടെത്തി. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായും കൊച്ചഴിയിലെ എൻഐഎ കോടതി വ്യക്തമാക്കി.