സ്ഥാനാരോഹണ ചടങ്ങുകൾ സെൻ്റ്. പീറ്റേഴ്സ് ചത്വരത്തിൽ.
വിശുദ്ധ പത്രോസിൻ്റെ കബറിട ത്തിൽ പാപ്പ പ്രാർത്ഥിച്ചു.
കുർബാന മദ്ധ്യേ പാലിയവും സ്ഥാനമോതിരവും ഏറ്റു വാ ങ്ങി.
സാക്ഷികളായി ഒട്ടേറെ രാഷ്ട്ര തലവൻമാരും വിശ്വാസികളും
വിവിധ സഭാ പ്രതിനിധികൾ പോപ്പിനോടുള്ള വിധേയത്വം പ്രഖ്യാപിച്ചു.