ഇപ്പോള്‍ മാലിദ്വീപിലുള്ള എസ് എഫ് ഐ മുന്‍ ഏരിയാ സെക്രട്ടറിയാണ് തന്നെ സഹായിച്ചതെന്നും കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്നും നിഖിൽ പറഞഞ്ഞായി റിപ്പോർട്ട്. ഏജന്റ് മുഖേനെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് വേണ്ടി 2 ലക്ഷം രൂപ ചെലവിട്ടു. 2020 ലാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.
.അഞ്ചു ദിവസത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ ആണ് നിഖില്‍ പോലീസ് പിടിയിലായത്.