*മുഖ്യമന്ത്രിക്ക് താൽ*
*ക്കാലിക ആശ്വാസം*
ഭൂരിതാശ്വാസ ഫണ്ട് വക
മാറ്റിയത് സംബന്ധിച്ച
കേസ്സിൽ ലോകായുക്ത
യിൽ ഭിന്നാഭിപ്രായം
കേസ്സ് ഫുശബെഞ്ചിന് വിട്ടു.
വിശദമായ വാദം വീണ്ടും
കേൾക്കും
മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കും എതിരെയാ യിരുന്നു കേസ്.
എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ. കെ,കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി പറയാനിരുന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിട്ടും വിധി വൈകിയത് വിവാദമായിരുന്നു.
വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപച്ചതിനെത്തുടർന്നായിരു
ന്നു നടപടി.