കോടതിയില്‍ പോകുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശയകുഴപ്പം മാറും. സാമ്ബത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോള്‍ ആണ് ഇത്രേയധികം പണം ചെലവഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍ തടഞ്ഞുവെക്കുന്നതാണ് സര്‍ക്കാരിനെ സുപ്രീം കോടതിയിലേക്ക് പോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ഇതില്‍ മൂന്ന് ബില്ലുകള്‍ 1 വര്‍ഷം 10 മാസവും കടന്നുവെന്നും മറ്റ് മൂന്നെണ്ണം ഒരു വര്‍ഷത്തിലേറെയായും ഗവര്‍ണറുടെഒപ്പ്കാത്തുകിടക്കുകയാണെന്നായിരുന്നു ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. നിയമപരമായമാര്‍ഗങ്ങളതേടുകയല്ലാതെ മറ്റൊന്നുംസര്‍ക്കാരിന്ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.